Friday 18 September, 2009

ലക്ഷദ്വീപിലേക്കുള്ള ഡിസല്‍ മോഷ്ടിച്ചു

ലക്ഷദ്വീപ് കവരത്തി എല്‍.ഡി.സി.എല്‍ ലേക്ക് കൊണ്ട് പോകാന്‍ വേണ്ടി കൊച്ചി പോര്ടിലെക്ക് ഡിസല്‍ കയറ്റികൊണ്ട്‌ പോയ ടാങ്കര്‍ ലോറി പിടികൂടി. പതിനായിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറിയില്‍ നിന്ന് ഡിസല്‍ ഊറ്റുംപോഴാണ് പോലീസ് പിടിച്ചത്‌. കൊച്ചി റിഫൈനറി നിന്ന് പോര്ടിലെക്ക് പോകുമ്പോള്‍ വൈറ്റില വെച്ചാണ്‌ ലോറി ഡ്രൈവര്‍, ക്ലീനെര്‍ എന്നിവരെ പിടിച്ചത്‌. ഇവര്‍ അനേക തവണയായി ഡിസല്‍ മോഷ്ടിക്കുന്നതായി പോലീസിനോട് പറഞ്ഞു.

Thursday 10 September, 2009

deep grief and concern

The Lakshadweep administrator and Staff rendered their deep greef and concern over the death of Sri. Cheriya koya and his grand daughter Sabina , at Kadamath Water.

Courtesy: Lakshadweep Times

കടമത്ത് മരിച്ച ശ്രീ , പള്ളം ചെറിയ കോയ, സബിന എന്നിവര്‍ക്ക്‌ ലക്ഷദ്വീപ് അട്മിനിസ്റ്റാര്‍, സ്റ്റാഫ്‌, എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Thursday 27 August, 2009

ബര്‍ത്ത്‌ കിട്ടാതെ ലക്ഷദ്വീപ്‌ കപ്പല്‍ പുറങ്കടലില്‍

മട്ടാഞ്ചേരി: സമരം ചെയ്യുന്ന കപ്പല്‍ ജീവനക്കാര്‍, കപ്പലുമായി പുറങ്കടലില്‍ കുടുങ്ങിയ നിലയില്‍. ലക്ഷദ്വീപ്‌ യാത്രാക്കപ്പലായ 'ടിപ്പു സുല്‍ത്താനാ'ണ്‌ കൊച്ചിക്ക്‌ എട്ട്‌ നോട്ടിക്കല്‍ മൈല്‍ ദൂരെ പുറങ്കടലില്‍ കുടുങ്ങിയിട്ടുള്ളത്‌. ആറ്‌ ദിവസമായി കപ്പല്‍ നങ്കൂരമിട്ട നിലയിലാണ്‌. കൊച്ചിയില്‍ പ്രവേശിക്കുവാന്‍ അനുമതി ലഭിക്കാത്തതിനാലാണിത്‌. 64 ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌ ഭക്ഷ്യവസ്‌തുക്കള്‍ തീര്‍ന്നതിനാല്‍ ദുരിതത്തിലാണെന്ന്‌ ജീവനക്കാര്‍ പറയുന്നു.

കാറ്ററിങ്‌ വിഭാഗത്തിലെ സ്ഥിരം ജീവനക്കാരെ ഒഴിവാക്കി, ജോലി സ്വകാര്യ കരാറുകാരന്‌ നല്‍കിയതില്‍ പ്രതിഷേധിച്ചാണ്‌ ജീവനക്കാര്‍ സമരം തുടങ്ങിയത്‌. ഷിപ്പിങ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ്‌ കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്‌. ജീവനക്കാരുടെ സമരം തീര്‍ക്കുവാന്‍ താത്‌കാലികമായ ചില ഒത്തുതീര്‍പ്പുകളുണ്ടാക്കിയെങ്കിലും, സമരം ഒഴിവാക്കാനായില്ല.

സമരത്തെ തുടര്‍ന്ന്‌ കപ്പല്‍ മൂന്ന്‌ ദിവസം എഫ്‌.എ.സി.ടി. ബര്‍ത്തില്‍ കെട്ടിയിട്ടിരുന്നു. പിന്നീട്‌, ഷിപ്പിങ്‌ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും തുറമുഖാധികൃതരും ഇടപെട്ടശേഷമാണ്‌ കപ്പല്‍ അവിടെ നിന്നും മാറ്റിയതത്രെ.

പുറങ്കടലില്‍ കഴിയുന്ന കപ്പലിലേക്ക്‌ ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കുവാനോ, നിയമപ്രകാരം അവര്‍ക്ക്‌ ബോട്ടുകള്‍ നല്‍കുവാനോ ഷിപ്പിങ്‌ ഏജന്‍സിയായ കൊച്ചിയിലെ ജയറാം സണ്‍സ്‌ തയ്യാറാകുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. സമരത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.

റിപ്പയറിനുവേണ്ടി മാറ്റിയ കപ്പലാണിത്‌. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്‌ ഒക്ടോബറില്‍ ഇറക്കാനിരുന്നതാണ്‌. എന്നാല്‍, പണികള്‍ തുടങ്ങാനായിട്ടില്ല. കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കാനായില്ലെങ്കില്‍ പണികള്‍ നടക്കില്ല. ലക്ഷദ്വീപുകാരുടെ യാത്രാക്ലേശങ്ങള്‍ ഇരട്ടിയാകുകയും ചെയ്യും. ജീവനക്കാരുടെ യൂണിയന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്‌.

Sunday 23 August, 2009

കടമത്ത് ദ്വീപില്‍ തോണി മറിഞ്ഞ രണ്ടു പേര്‍ മരിച്ചു

ലക്ഷദ്വീപ് :

കടമത്ത് ദ്വീപില്‍ തോണി മറിഞ്ഞ രണ്ടു പേര്‍ മരിച്ചു
എന്‍ . സി. പി നേതാവ് ചെറിയ കോയ , പേരക്കുട്ടി സബിന എന്നിവരാണ് മരിച്ചത്‌.
നാല് പേരെ ചികിസ്തക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Friday 14 August, 2009

നസീം - ലക്ഷദ്വീപിലെ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട്

Naseem hungry to make up for lost time

Stan Rayan

KOCHI: Two years ago, when he won the 400m at the National inter-State athletics championship in Bhopal, K.M. Muhammed Naseem quickly lined up a new set of goals.

“I had planned to break K.M. Binu’s national record in four months, I began thinking about the Asian Games and the Olympics,” said the youngster who, at 20 and just out of the junior age group then, clocked an impressive 46.94 secs while winning the gold.

In December 2007, Naseem won the 400m equalling the all-India varsities record at the Mahatma Gandhi University Championship in Kochi. His 200m triumph, the next day, also came with a meet record which brought him the best athlete award. But life ran a very different course for the youngster soon after that.

Painful period

He had suffered a hamstring injury while winning the 200m. “It was painful but at first, I thought a month’s rest and all would be okay,” said the athlete. But he had to endure a tortuous one and half years before returning to the track.

“I was in and out of hospitals, trying allopathic and ayurvedic treatments. And two months ago, I even thought of quitting the sport and taking up a coaching career. It was so painful, I was depressed and my confidence was very low,” revealed the 22-year-old at Kochi’s Maharaja’s Stadium after a training session. “I had even taken an application form for the NIS course.

“But my college Principal, Winny Varghese (of Mar Athanasius College, Kothamangalam), persuaded me to continue trying. He said, ‘we care about you’,” said Naseem.

That was a big comfort but when he resumed training a month ago, he feared that he would get injured again. With his coach T.P. Ouseph frequently motivating him, Naseem’s injuries, both in body and mind, slowly began to heal.

“Now, I’ve come out of that pain completely. I’m free,” said Naseem who won a bronze in the State inter-club championship, his comeback meet, in Kochi the other day. “And slowly, I’m getting my confidence back.”

Naseem is hungry again to grasp gold, “but I don’t have a master plan to get big international medals now. I know I can get them some day, only, they now appear a little more distant. I have lost much time, I have to work harder,” he said.

The two-month pre-Olympic national camp in South Africa in 2007 had taught him that the hurdles to success are all in the mind. “I realised that our athletes felt inferior to the foreigners. We were putting ourselves down, mentally,” said Naseem.

His goal for now is to win a gold for Lakshadweep in the next National Games. That could hand him the little wings to try to fly again.

© Copyright 2000 - 2009 The Hindu

Thursday 6 August, 2009

തീവ്രവാദത്തിനെതിരെ സ്റ്റേറ്റ് ഇന്റലിജന്‍സ് വിംഗ് രൂപികരിക്കും.

Y¢j¤lcÉd¤j« : h¡©l¡i¢o®×¤Jq¤¨Ti¤« hY Y£±ll¡a o«MTcJq¤¨Ti¤« ¨¨ac«a¢c ±dlt·cl¢lj¹w ¨¨Jh¡s¡u AÉto«o®Z¡c CÊk¢Quo® l¢«L® j¥d£Jj¢´¡u aÈ¢©Xɬu V¢.Q¢.d¢h¡j¤¨T ©i¡L« Y£j¤h¡c¢µ¤.

CY¢c¡i¢ Cª o«o®Z¡c¹q¢v ¨F.Q¢ s¡Æ¢k¤¾ ©c¡Vv H¡e£oth¡¨j c¢©i¡L¢´¤«. Clt H¡©j¡ o«o®Z¡c¨·i¤« CÊk¢Quo® l¢g¡L·¢c¤« h¡©l¡i¢o®×¤J¨qi¤« AÉto«o®Z¡c fc®bh¤¾ hYY£±ll¡a o«MTcJ¨qi¤« J¤s¢µ® kg¢´¤¼ l¢lj¹w AYY® a¢lo« ¨¨Jh¡s¢ l¢mah¡i Bmil¢c¢hi« cT·¤«. o§£Jj¢©´Ù h¤uJj¤Yv cTdT¢Jw´¤« A±Jh±dlt·c¹w YTi¤¼Y¢c¤©lÙ h¡tLê¹w´¤« j¥d« cvJ¤«.

©Jjq«, Yh¢r®c¡T®, JtX¡TJ, Bc®±b F¼£ o«o®Z¡c¹q¤« ©d¡Ù¢©µj¢, kÈa§£d® F¼£ ©J±zgjX±d©am¹q¤« Dw¨¸T¤¼ CÊto®©××® CÊk¢Quo® m¦«Kki®´¡X® j¥d« cvJ¤J. Cª o«o®Z¡c¹q¢¨k jpo¬¨d¡k£o® l¢g¡L¹q¢v ±dlt·¢´¤¼ G×l¤« ohtY®Zj¡i D©a¬¡Lo®Zj¡i¢j¢´¤« Cª l¢g¡L·¢v ±dlt·¢´¤J.

Saturday 1 August, 2009

കാലാവസ്ഥ വ്യതിയാനം മൂലം ലക്ഷദ്വീപിലെ പവിഴ പുട്ടുകള്‍ നശിക്കുന്നു.

ആഗോള കാലാവസ്ഥ വ്യതിയാനം മൂലം ലക്ഷദ്വീപിലെ പവിഴപുറ്റുകള്‍ നശിച്ചുകൊണ്ടിരിക്കുന്നതായി പഠന റിപ്പോര്‍ട്ട്.


HYDERABAD: The hard corals of Porites species, found in abundance in the blue-water lagoons of the picturesque Lakshadweep islands, are facing a threat to their existence.

Global warming caused by high CO2 levels has retarded the growth of these corals, leading to fears that they might eventually disappear.

Around 25 per cent decrease in the growth rate (calcification rate) of two hard corals was observed between 1993 and 2003 in studies conducted along the lagoon of Kavaratti Island, by scientists of the National Geophysical Research Institute (NGRI) here.

S. Masood Ahmad, head of the paleo-climate group at NGRI, who led the study said while the Porites corals grew by two cm every year from 1920 to 1992, the growth rate decreased to 1.25 cm per year between 1993 and 2003.

Tuesday 28 July, 2009

മിനിക്കോയിലേയ്‌ക്ക്‌ യാത്രാസൗകര്യം വേണം : ഡൊമനിക്‌ഫാന്‍

കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലേക്ക്‌ യാത്രാസൗകര്യം ഏര്‍പെടുത്തണമെന്ന്‌ മുന്‍ പ്രദേശ്‌ കൗണ്‍സില്‍ അംഗവും ആഭ്യന്തര മന്ത്രാലയം ഉപദേശക കമ്മിറ്റി അംഗവുമായ കെ.ഡൊമനിക്‌ഫാന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇവിടത്തെ ക്ലേശങ്ങള്‍ വിവരിച്ച്‌ കേന്ദ്ര ആഭ്യമന്തര മന്ത്രി പി.ചിദംബരത്തിന്‌ നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാലവര്‍ഷമായാല്‍ മിനിക്കോയി ദ്വീപ്‌ വാസികള്‍ ദുരിതത്തിലാണെന്ന്‌ നിവേദനത്തില്‍ പറയുന്നു. കാലവര്‍ഷമാവുമ്പോള്‍ കപ്പല്‍ മിക്കവാറും റദ്ദാക്കും. അതിനാല്‍ ആസ്‌പത്രി ആവശ്യങ്ങള്‍ക്കായി മിനിക്കോയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ എത്താന്‍ കഴിയുന്നില്ല. കൊച്ചിയില്‍ എത്തിപ്പെട്ടാല്‍ തിരികെ ദ്വീപിലെത്താന്‍ ചിലപ്പോള്‍ രണ്ടാഴ്‌ച എടുക്കും. ഭക്ഷ്യ വസ്‌തുക്കളും പാചകവാതകവുമൊന്നും ദ്വീപില്‍ എത്തുന്നില്ല.
കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലേക്ക്‌ യാത്രാസൗകര്യം ഏര്‍പെടുത്തണമെന്ന്‌ മുന്‍ പ്രദേശ്‌ കൗണ്‍സില്‍ അംഗവും ആഭ്യന്തര മന്ത്രാലയം ഉപദേശക കമ്മിറ്റി അംഗവുമായ കെ.ഡൊമനിക്‌ഫാന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇവിടത്തെ ക്ലേശങ്ങള്‍ വിവരിച്ച്‌ കേന്ദ്ര ആഭ്യമന്തര മന്ത്രി പി.ചിദംബരത്തിന്‌ നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാലവര്‍ഷമായാല്‍ മിനിക്കോയി ദ്വീപ്‌ വാസികള്‍ ദുരിതത്തിലാണെന്ന്‌ നിവേദനത്തില്‍ പറയുന്നു. കാലവര്‍ഷമാവുമ്പോള്‍ കപ്പല്‍ മിക്കവാറും റദ്ദാക്കും. അതിനാല്‍ ആസ്‌പത്രി ആവശ്യങ്ങള്‍ക്കായി മിനിക്കോയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ എത്താന്‍ കഴിയുന്നില്ല. കൊച്ചിയില്‍ എത്തിപ്പെട്ടാല്‍ തിരികെ ദ്വീപിലെത്താന്‍ ചിലപ്പോള്‍ രണ്ടാഴ്‌ച എടുക്കും. ഭക്ഷ്യ വസ്‌തുക്കളും പാചകവാതകവുമൊന്നും ദ്വീപില്‍ എത്തുന്നില്ല.

Monday 27 July, 2009

ലക്ഷദ്വീപ്‌ യാത്രക്കാര്‍ക്കായി പ്രത്യേക കേന്ദ്രം തുറന്നു


മട്ടാഞ്ചേരി:കൊച്ചി വഴി ലക്ഷദ്വീപിലേക്ക്‌ പോകുന്ന യാത്രക്കാര്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സ്ഥാപിച്ച പാസഞ്ചേഴ്‌സ്‌ റിപ്പോര്‍ട്ടിങ്‌ സെന്ററിന്റെ ഉദ്‌ഘാടനം ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ജെ.കെ. താദു നിര്‍വഹിച്ചു. ലക്ഷദ്വീപ്‌ എം.പി. ഹംദുള്ള സെയ്‌തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്‌. ദ്വീപിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഒരു കേന്ദ്രത്തില്‍ നിന്നുതന്നെ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ ലഗേജുകള്‍ സ്‌കാനിങ്‌ നടത്തി കപ്പലില്‍ എത്തിക്കും. നേരത്തെ ബെര്‍ത്തില്‍ നിന്ന്‌ യാത്രക്കാര്‍ തന്നെ ലഗേജുകള്‍ ചുമന്നുകൊണ്ടുപോകുകയായിരുന്നു. കപ്പല്‍ ഏതു ബര്‍ത്തില്‍ കിടന്നാലും അവിടേക്ക്‌ ലഗേജുകള്‍ എത്തിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
സുരക്ഷാ ഏര്‍പ്പാടുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ്‌ ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്‌. ലക്ഷദ്വീപിലേക്കുള്ള കപ്പലുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ നിര്‍ദേശിച്ചിരുന്നു.

Monday 20 July, 2009

Air Force recruitment

THIRUVANANTHAPURAM: The Indian Air Force will conduct a recruitment rally for male candidates of Alappuzha, Idukki, Kottayam and Pathanamthitta districts and the Union Territory of Lakshadweep at SCS Higher Secondary School, Thiruvallan from August 8 to 10. Candidates should be born between July 1, 1988 and September 30, 1992 (both dates inclusive).

For Group X (Technical) exam on August 8, the educational qualification is 10+2/VHSE pass with physics and mathematics as subjects or 3 years polytechnic diploma (Mech/Elect/Electronics/Automoile/Computer Science/Inst Tech/IT) with minimum 50 per cent marks in aggregate.

For Group Y (Non-Technical) exam on August 10, the qualification is 10+2/VHSE passed (Science/Commerce/Humanities) with minimum 50 per cent marks.

Details can be had from 14 Airmen Selection Centre, VII/302-B, Vayu Sena Road, Kakkanad, Kochi-682030, Tel: 0484-2427010. — Special Correspondent

Saturday 18 July, 2009

കോഴിക്കോട്‌, ലക്ഷദ്വീപ്‌ തിര. ഹര്‍ജികളില്‍ നോട്ടീസായി

കോഴിക്കോട്‌, ലക്ഷദ്വീപ്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന രണ്ട്‌ ഹര്‍ജികളില്‍ ഹൈക്കോടതി നോട്ടീസിനുത്തരവിട്ടു. ഹര്‍ജികള്‍ ആഗസ്‌ത്‌ 17ലേക്കാണ്‌ ജസ്റ്റിസ്‌ വി. രാംകുമാര്‍ മാറ്റിയിട്ടുള്ളത്‌.

കോഴിക്കോട്‌ മണ്ഡലത്തില്‍ യുഡിഎഫിലെ എം.കെ. രാഘവന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി മുഹമ്മദ്‌ റിയാസാണ്‌ ഹര്‍ജി നല്‍കിയിട്ടുള്ളത്‌. തന്നെ വ്യക്തിത്വഹത്യ നടത്തിയെന്നും അപരന്മാരെ നിര്‍ത്തി ലഭിക്കാവുന്ന വോട്ടുകള്‍ ഇല്ലാതാക്കിയെന്നുമാണ്‌ ഹര്‍ജിക്കാരന്റെ പരാതി. 838 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്‌ ജയിച്ച സ്ഥാനാര്‍ഥിക്ക്‌ കിട്ടിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നു.

മുന്‍ എംപിയും എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയുമായ ഡോ. പൂക്കുഞ്ഞിക്കോയയാണ്‌ ലക്ഷദ്വീപില്‍ യുഡിഎഫിലെ ഹംദുള്ള സെയ്‌തിന്റെ തിരഞ്ഞെടുപ്പിനെതിരെ കോടതിയിലെത്തിയിട്ടുള്ളത്‌. വ്യക്തിത്വ ഹത്യ നടത്തിയെന്നും തിരഞ്ഞെടുപ്പുക്രമക്കേട്‌ നടന്നുവെന്നുമാണ്‌ പരാതി.

തീരദേശ നിയമവും ലക്ഷദ്വീപും

\yq-Uð-ln-: a-Õy-s¯m-gn-em-fn- Ip-Spw-_-§-sf- {]-Xn-Iq-e-am-bn- _m-[n-¡p-ó- Xo-c-tZ-i- ]-cn-]m-e-\-ta-J-em- \n-b-aw- t`-Z-K-Xn- sN-¿-W-sa-óv- tUm.- Fw- F-kv- kzm-an-\m-Y-³ I-½n-än- ip-]mÀ-i-sN-bv-Xp.- aÕy-s¯mgn-em-fn-I-fp-sS- In-S-¸m-S-hpw- Po-hn-tXm-]m-[n-I-fpw- kw-c-£n-¨p--Å- \n-b-{´-W-§-tf- \-S-¸m-¡m-hq- F-ópw- I-½n-än- \nÀ-tZ-in-¨p.- a-Õy-s¯m-gn-em-fn-I-f-S-¡w- ta-J-e-bn-se- P-\-hn-`m-K-§-fp-am-bn- NÀ-¨- sN-bv-Xm-Wv- \n-b-aw- cq-]o-I-cn-t¡-ï-sX-ópw- h-\w-þ-]-cn-Øn-Xn-a-{´n- P-bv-dmw- c-ta-in-\v- k-aÀ-¸n-¨- dn-t¸mÀ-«nð- ]dbp-óp.- Xo-c-tZ-i- ]-cn-]m-e-\- ta-J-em- hn-Úm-]-\w- 22\v- A-km-[p-hm-Ip-ó- km-l-N-cy-¯n-em-Wv- ]p-Xn-b- ip-]mÀ-i.- a-Õy-s¯m-gn-em-fn-I-sf- _m-[n-¡m-¯- X-c-¯n-em-Ipw- Xo-c-tZ-i- ]-cn-]m-e-\w- \-S-¯p-I-sb-óv- P-bv-dmw- c-ta-iv- ]-d-ªp.- tZ-io-b- Xo-c-tZ-i- ta-J-em- ]-cn-]m-e-\- t_mÀ-Uv- cq-]o-I-cn-¡p-sa-ópw- A-t±-lw- A-dn-bn-¨p.- 1991em-Wv- Xo-c-tZ-i- ]-cn-]m-e-\- hn-Úm-]-\w- ]p-d-s¸-Sp-hn-¨-Xv.- Xo-c-tZ-i-¯v- 500 ao-ä-dn-\p-Ånð- \nÀ-am-W-{]-hÀ-¯-\w- ]m-Sn-sñ-ó-X-S-¡w- a-Õy-s¯m-gn-em-fn- Ip-Spw-_-§-sf- _p-²n-ap-«n-em-¡p-ó- \n-c-h-[n- hy-h-Ø-IÄ- hn-Úm-]-\-¯n-ep-ïm-bn-cp-óp.- hn-aÀ-i-\-ap-bÀ-ó-Xn-s\-¯p-SÀ-óv- 2004em-Wv- ]-T\¯n-\v- tUm.- Fw- F-kv- kzm-an-\m-Y-³ I-½n-än-sb- \n-tbm-Kn-¨-Xv.- 1991se- hn-Úm-]-\-¯n-sâ- A-Sn-Øm-\- B-i-b-§Ä- am-tä-ï-Xn-sñ-óv- tUm.- Fw- F-kv- kzm-an-\m-Y-³ ]-d-ªp.- F-ómð,-- a-Õy-s¯m-gn-em-fn-I-f-S-¡-ap-Å- ZpÀ-_-e- P-\-hn-`m-K-§-fp-sS- A-h-Im-i-§Ä- l-\n-¡cp-Xv.- Im-em-h-Øm- hy-Xn-bm-\-a-S-¡-ap-Å- ]p-Xn-b- {]-iv-\-§Ä- ]-cn-K-Wn-¡-Ww.- C-´y-³ Xo-c-tZ-i-ta-J-e- c-ïv- X-c-¯n-ep-Å- k-½ÀZ-§Ä-¡v- hn-t[-b-am-sW-óv- dn-t¸mÀ-«v- ]-d-ªp.- hy-h-km-b-hð-¡-c-W-¯n-sâ-bpw- \-K-c-hð-¡-c-W-¯n-sâ-bpw- k-½À-Zw- H-cp- h-i-¯v-;- a-dp-h-i-¯v- Im-em-h-Øm- hy-Xn-bm-\w-aq-ew- \-S-¡p-ó- I-S-em-{I-a-W- `o-j-Wn.- Xo-c-tZ-i-¯n-sâ-bpw- A-hn-S-s¯ P-\-§-fp-sS-bpw- kw-c-£-Ww- {]-[m-\-am-Wv.- \m-tim-òp-J-am-Ip-ó- ]-cn-Øn-Xn- k-hn-ti-j-X-I-Ä- \n-e-\nÀ-¯p-ó-tXm-sSm-¸w- a-Õy-s¯m-gn-em-fn- P-\-hn-`m-K-s¯- kw-c-£n-¡p-ó-Xp-am-bn-cn-¡-Ww- Cu- ta-J-e-bn-se- B-kq-{X-Ww.- Xp-d-ap-J- ta-J-e-bn-se- hn-I-k-\- {]-hÀ-¯-\-§Ä- kq-£v-a-X-tbm-sS-bm-bn-cn-¡-Ww.- B-³-U-am-³þ-\n-t¡m-_mÀ,- e-£-Zzo-]v- F-ón-hn-S-§-fn-se- hn-I-k-\- {]-hÀ-¯-\-§Ä-¡v- {]-tXy-I- kw-hn-[m-\-ap-ïm-¡-Ww.- I-ïð- h-\-§-sf- kw-c-£n-¡-Ww.- Im-em-h-Øm- hy-Xn-bm-\w-aq-ew- k-ap-{Z- P-e-\n-c-¸v- D-b-cp-ó-Xp-aq-e-ap-Å- {]-iv-\-§Ä- ]-cn-l-cn-¡m-³ \-S-]-Sn- B-cw-`n-¡-W-sa-ópw- dn-t¸mÀ-«v- \nÀ-tZ-in-¨p

Friday 17 July, 2009

വിമാനം എമര്‍ജന്‍സി ലാന്‍ഡ്‌ ചെയ്തു

Kochi, Jul 15 (PTI) An Air India aircraft with crew and seven passengers on board today made an emergency landing at the airport here due to technical snag, airport sources said.

The aircraft bound for Agatti in Lakshadweep Islands returned for an emergency landing at Kochi airport after flying for more than 90 minutes.

The pilot of the Dornier aircraft, Flight IC 502, noticed a snag after it took off from here in the morning and alerted the Air Traffic Control (ATC) to make arrangements for an emergency landing, the sources said.

The ATC instructed airport officials to introduce local standby system to provide for emergency landing. The Cochin International Airport Limited pressed the Fire and Rescue Personnel and Central Industrial Security Force into service.

The plane landed safely. The flight was subsequently cancelled, the sources added.

Tuesday 14 July, 2009

ലക്ഷദ്വീപ് - ഒരു ആകാശ കാഴ്ച



സ്വര്‍ഗം പോലെ സുന്ദരമായ നാട്. നീലനിറമുള്ള ഓളപ്പരപ്പിനു നടുവില്‍ മനോ ഹാരിതയുടെ പച്ചപ്പണിഞ്ഞ ലക്ഷദ്വീപിനെ വര്‍ണിക്കാന്‍ വാക്കുകള്‍ പോ രാതെ വരുമെന്നു തോന്നുക സ്വഭാവികം. അതു കൊണ്ടാണു ഗോപാല്‍ ബോധെ ചിത്രങ്ങളിലൂടെ ലക്ഷദ്വീപിന്‍റെ ഭംഗിയെ വര്‍ണിക്കുന്നത്. സ്വര്‍ഗം പോലെ സുന്ദരമായ നാടാവുമ്പോള്‍ ചിത്രമെടുക്കേണ്ടതും സ്വര്‍ഗത്തില്‍ നിന്നാവണമല്ലോ. കുറഞ്ഞത് ആകാശത്തു നിന്നെങ്കിലും. നേവിയിലെ ഫോട്ടൊഗ്രഫറായ ഗോപാല്‍ ബോധെയുടെ ലക്ഷദ്വീപ് - എ വ്യൂ ഫ്രം ഹെവന്‍സ് എന്ന പുസ്തകം ആകാശത്തു നിന്നെടുത്ത ലക്ഷദ്വീപിന്‍റെ ചിത്രങ്ങളാണ്.
വിമാനം, ഹെലികോപ്റ്റര്‍ തുടങ്ങിയവയില്‍ നിന്നെടുത്ത ക്യാമറക്കാഴ്ചകളിലൂടെ ലക്ഷദ്വീപിന്‍റെ ഭംഗി പുസ്തകത്തില്‍ വിവരിക്കുന്നു. പുസ്തകത്തിന്‍റെ പ്രകാശനം ഇന്നലെ കൊച്ചി നേവല്‍ ബേസില്‍ ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സുനില്‍.കെ. ദാംലെ നിര്‍വഹിച്ചു. വ്യൂ ഫ്രം ഹെവന്‍ എന്ന സീരീസിലെ ഏഴാമത്തെ പുസ്തകമാണു ലക്ഷദ്വീപ്. മുംബൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെ സ്വര്‍ഗക്കാഴ്ചകള്‍ ഇതിനു മുമ്പ് ബോധെ പുസ്തമാക്കിയിരുന്നു.
മഹരാഷ്ട്രയിലെ സാംഗ്്ലിയില്‍ ജനിച്ച ഗോപാല്‍ ബോധെ ഏരിയല്‍, ഇന്‍ഫ്രാറെഡ് ഫോട്ടൊഗ്രാഫര്‍മാരില്‍ മുന്‍നിരക്കാരനാണ്. പത്താം വയസില്‍ മഹരാഷ്ട്രയിലെ ഒരു ചെറിയ സ്റ്റുഡിയോയില്‍ ഫോട്ടൊഗ്രാഫി ജീവിതം ആരംഭിച്ചത്.പിന്നീട് ഫോട്ടൊഗ്രാഫിയില്‍ എറ്റവും വെല്ലുവിളി നിറഞ്ഞ മേഖലയായ ഏരിയല്‍ ഇന്‍ഫ്രാറെഡ് ഫോട്ടൊഗ്രാഫിയിലേക്കു തിരിഞ്ഞു.
ബോധെയ്ക്കു ക്യാമറയെന്നതു വെറും ഉപകരണം മാത്രമല്ല. ആത്മാവും ജീവിതവുമാണ്. ഫോട്ടൊഗ്രാഫിയോടുള്ള അര്‍പ്പണവും സ്നേഹവുമാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങളെ മിഴിവുറ്റതാക്കുന്നത്. ആകാശചിത്രങ്ങള്‍ പുസ്തകമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി ബോധെയ്ക്കു സ്വന്തം. രാജ്യത്തിലെ വിവിധ പ്രദേശങ്ങളുടെ ചിത്രീകരണ രേഖകള്‍ തയാറാക്കുന്നതില്‍ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. 12 വര്‍ഷമായി നേവി ഡേയോടനുബന്ധിച്ചു നടത്തുന്ന എക്സിബിഷനുകളുടെ കോ ഓര്‍ഡിനേറ്ററായിരുന്നു ബോധെ. പ്രകൃതിയോടുള്ള സ്നേഹം വളര്‍ത്താന്‍ നേവി ഉദ്യോഗസ്ഥരെയും നാവികരെയും ഉള്‍പ്പെടുത്തി നേച്ചര്‍ ക്ലബ് എന്ന സംഘടനയ്ക്കും അദ്ദേഹം രൂപം നല്‍കി. പ്രകൃതി ഭംഗി ക്യാമറക്കണ്ണിലൂടെ പകര്‍ത്തുക എന്നതു മാത്രമല്ല ബോധെയുടെ ലക്ഷ്യം. ഓരോ പ്രൊജക്റ്റിലൂടെയും പ്രകൃതിയെയും പൈതൃകത്തെയും സംരക്ഷിക്കുകയെന്ന സന്ദേശം തന്‍റെ ചിത്രങ്ങളിലൂടെ അദ്ദേഹം ലോകത്തിനു മുന്നിലെത്തിക്കുന്നു.
Vaartha Realty Media (P) Ltd, © 2009 All Rights Reserved

Saturday 11 July, 2009

പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു-

Y¦-m¥t: ¨d¡-Y¤-Ì-k-·® h-a¬-d¢-µ-Y¢-c® J-o®×-V¢-i¢-¨k-T¤· Y¦-m¥t Fu-Q¢. ©J¡-©q-Q® l¢-a¬¡t-Ï¢-J-¨q l¢-¶¤-J¢-¶-X-¨h-¼¡-l-m¬-¨¸-¶® H-j¤ o«-M« Fu-Q¢-c£-i-s¢«-L® ©J¡-©q-Q® l¢-a¬¡t-Ï¢-Jw o®©×-n-c¢v J-i-s¢ c-T-·¢i B-±J-h-X-·¢v F-o®.¨F. o-Q¢u m-m¢-´® d-j¢-©´-פ. o¡-j-h¡-i¢ d-j¢-©´× F-o®.¨F-¨i ai B-m¤-d-±Y¢-i¢v ±d-©l-m¢-¸¢-µ¤. Y-k-i¢v H-Ø-Y® o®×¢-µ¤-Ù®. d¤-s-·® l-T¢-¨J¡-Ù® A-T¢-©i-×-Y¢-¨Ê d¡-T¤-Ù®.

C-¼-¨k j¡-±Y¢ 11.45~H¡-¨T d-¾¢-h¥-k-i¢-k¡-X® o«-g-l-·¢-c® Y¤-T-´«. Fu-Q¢-c£-i-s¢«-L® ©J¡-©q-Q® l¢-a¬¡t-Ï¢-J-q¡i k-È-a§£-d® o§-©a-m¢ h¤-p-½-a® s¢-i¡-o®(19), J-©¿-פ«-Jj o§-©a-m¢ c¢-©Ê¡ B-©Ê¡(19), J¡-ot-©J¡-V® J¤-T¤-k¤, Oª-´¢ o§-©a-m¢ l-j¤x(21) F-¼¢-l-j¤« C-l¢-T-¨· h¤u l¢-a¬¡t-Ï¢-i¤« ©Y¡-×® l£-Ù¤« d-j£È F-r¤-Y¤-l¡-¨c-·¢i J¡-ot-©J¡-V® f-o-T¤´ J¤-Øq o§-©a-m¢ B-at-m¤« ©Ot-¼® h-a¬-d¢-µ® J¤-¸¢ Y-¿¢-i¤-T-i®´¤-¼-Y¤-J-Ù® C-Y¤-l-r¢ l¼ Y¦-m¥t ¨l-o®×® o¢.¨F o¢.F-o® n¡-p¤v-p-h£-a® l¢-a¬¡t-Ï¢-J-¨q J-o®×-V¢-i¢-¨k-T¤-·® l¢-à¥t F-o®.¨F o-Q¢u m-m¢-¨i Gv-¸¢-´¤-J-i¡-i¢-j¤-¼¤.


o®©×-n-c¢-©k-´® ¨J¡-Ù¤-©d¡i l¢-a¬¡t-Ï¢-J-¨q 12.55~H¡-¨T j¡-p¤-k¢-¨Ê ©c-Y¦-Y§-·¢v H-j¤ o«-M« l¢-a¬¡t-Ï¢-J-¨q-·¢ C-l-¨j D-Tu l¢-¶-i-i®´-X-¨h-¼® B-l-m¬-¨¸-T¤-J-i¡-i¢-j¤-¼¤. ¨d¡-k£-o® C-Y¢-c® l-r-¹¡-Y¡-i-©¸¡w ¨¨J-©i-׫ ¨O-़ c¢-k-i¢-©k-´® ±d-mî« l-n-q¡-i¢. Cª o-h-i-·® h¤-s¢-i¢-k¤-Ù¡-i¢-j¤¼ F-o®.¨F-¨i l¢-a¬¡t-Ï¢-J-q¢v O¢-kt ©Ot-¼® B-±J-h¢-µ¤. H-j¤ l¢-a¬¡t-Ï¢-i¤-¨T ¨¨J-i¢-k¤-Ù¡-i¢-j¤¼ l-T¢ ¨J¡-Ù® F-o®.¨F-i¤-¨T Y-k-i¢-k¤« m-j£-j-·¢-k¤« A-T¢-µ¤. C-©Y Y¤-Tt-¼¡-X® F-o®.¨F-i®´® Y-k-i¢v h¤-s¢-©l-×-Y®. F.F-o®.¨F-i¤-¨T nt-¶¢v J-i-s¢ d¢-T¢-µ® ht-À-c-·¢-c¤« l¢-a¬¡t-Ï¢-Jw h¤-Y¢t-¼¢-j¤-¼¤.


±d-mî« l-n-q¡-i-©Y¡-¨T Jx-©±T¡w s¥-h¢v A-s¢-i¢-µ® V¢-¨¨l.F-o®.d¢. j¡-b¡-J¦-nå-c¤« o¢.¨F n¡-p¤v p-h£-a¤« A-T-´« 15~H¡-q« ¨d¡-k£-o¤-J¡t ©Ot-¼® Ì-k-¨·-·¢ l¢-a¬¡t-Ï¢-J-¨q J-o®×-V¢-i¢-¨k-T¤-·¤. J-»¥t f-´-q« o§-©a-m¢-i¤« f¢-¨T-J® A-l-o¡-c-ltn l¢-a¬¡t-Ï¢-i¤-h¡i j¡-p¤v(22), d-j-¸-c-¹¡-T¢ o§-©a-m¢ A-e®ov(23), h-k-¸¤-s« l-¾¢-´¤-¼® o§-©a-m¢ n¢-f¢u(22), ¨d-j¤-Ø¡-l¥t C-j¢-©¹¡v o§-©a-m¢ o-Ó¤ ©h¡-pu(21), d¡-k-´¡-T® J-Õ¢-©´¡-T® o§-©a-m¢ A-j¤x(19) F-¼¢-l-j¡-X® ¨d¡-k£-o® J-o®×-V¢-i¢-k¤-¾-Y®. ±d-Y¢-J-¨q C-¼® ©J¡-T-Y¢-i¢v p¡-Q-j¡-´¤«

Friday 10 July, 2009

രാമുണ്ണി




§KæÜ ¥Løß‚ ÍøÃÄdL¼í¾ÈᢠèÕÎÞÈßµÈᢠÕßÆcÞÍcÞØ dÉÕVJµÈᢠ®ÝáJáµÞøÈáÎÞÏßøáK ÎâVçAÞJí øÞÎáHßÏáæ¿ (95) ÍìÄßµ Öøàø¢ ²ìçÆcÞ·ßµ ÌÙáÎÄßµç{Þæ¿ Ø¢Øíµøß‚á. ØÞÎâÙßµ ØÞ¢ØíµÞøßµ ø¢·æJ dÉÎá~V ÉæC¿áJá.È·øØÍÞ ²ÞËßØßW æÉÞÄáÆVÖÈJßÈí Õ‚ çÖ×¢ çÜÞGØí ÄßÏxùßÈá ØÎàÉ¢ ÖíÎÖÞÈJßÜÞÏßøáKá Ø¢ØíµÞø¢
ÉÈß ÌÞÇß‚ÄßæÈ Äá¿VKí ¯ÄÞÈᢠÆßÕØÎÞÏß ÄÜçÖøß §wßøÞ·Þtß ØÙµøà ¦ÖáÉdÄßÏßW ºßµßWØÏßÜÞÏßøáK ¥çgÙ¢ §KæÜ øÞÕßæÜ 10.15ÈÞÃí ¥Løß‚Äí.

dÉÖØíÄ ØÞÙßÄcµÞøX ÎâVçAÞJí µáÎÞøæa ÎâKÞÎæJ εÈÞÏß ÄÜçÖøßÏßW 1915 æØÉíx¢ÌV 15ÈÞÏßøáKá ¼ÈÈ¢.
ÄÜçÖøß æØaí ç¼ÞØËíØí èÙØíµâ{ßæÜ ÕßÆcÞÍcÞØJßÈí çÖ×¢ ÎdÆÞØí dÉØßÁXØß çµÞ{¼ßW ÈßKí ÌßøáÆ¢ çÈ¿ß. æºùáMJßçÜ èÕÎÞÈßµÈÞµÞX æµÞÄß‚ øÞÎáHß 1939W ÎdÆÞØí ææËïÏß¹í ÐÌîßW ÉøßÖàÜÈJßÈí çºVKá. §LcX ®ÏVçËÞÝíØßW èÉÜxí ²ÞËßØùÞÏ ¦Æc ÎÜÏÞ{ßÏÞÃí. 1925êW dÖàÈÞøÞÏ÷áøáÕßW ÈßKí çÈøßGí ¥Èád·Ù¢ ÕÞBßÏçÖ×¢ ·áøáÕßæa ÄÄbJßÈí ¥ÈáØøß‚ÞÏßøáKá ¼àÕßÄ¢. 1943W ¼MÞæÈÄßæøÏáU ÌVÎàØí èØÈc ÎáçKxJßW ¦ùÞ¢ ØíµbÞdÁÃßW dÉÕVJßAæÕ ²x ØàxáU Ïái ÕßÎÞÈ¢ ÉùJß ¼MÞX èØÈcJßÈí çÈæø È¿JßÏ çÉÞøÞG¢ çÜÞµdÖi Éß¿ß‚áÉxß.

ÏáiçÖ×¢ ÁWÙß ®ÏV µbÞVçGÝíØßW ÈÞ×ÈèÜçØ×X µNßxß ¥¢·ÎÞÏß. dÌßGà×í ²ÞËßØVÎÞøßW ÈßKí §LcX ²ÞËßØVÎÞøßçÜAí ¥ÇßµÞø¢ èµÎÞùáKÄá Ø¢Ìtß‚ ÈßVÃÞϵ çø~ ÄÏÞùÞAÜÞÏßøáKá ºáÎÄÜ. 1947W ¥ÇßµÞø èµÎÞxJßÈí ØÞfßÏÞÏß. ·Þtß¼ß æÕ¿ßçÏxá Îøß‚çMÞZ ØíÅÜJí ¦Æc¢ ®JßÏÕøßW ²øÞ{ÞÏßøáKá. ØbÞÄdLcÞÈLø¢ µÞÌßÈxí æØdµçGùßÏxßW ÁÉcâGß æØdµGùßÏÞÏß. ÁßËXØí µNßxß ØíxÞËí ²ÞËßØùÞÏß ÈßÏÎßAæMGá. dÉÇÞÈÎdLßÏÞÏßøáK ¼ÕÞÙVÜÞW æÈÙíùá, ØVÆÞV ÉçGW, Õß.Éß.çÎçÈÞX ®KßÕøáÎÞÏß ¥¿áJ Ìt¢ ÉáÜVJßÏßøáKá.
ÈÞ×ÈW ÁßËXØí ¥AÞÆÎßÏáæ¿ ØíÅÞÉÈJßÈÞÏß dÉÇÞÈÎdLß ¼ÕÞÙVÜÞW æÈÙíùá ÈßçÏÞ·ß‚ ÎâVçAÞJí ÄæK ¥AÞÆÎßÏáæ¿ ¦ÆcæJ ºàËí §XØíd¿µí¿ùáÎÞÏß. Õ¿AáµßÝAX ·ßøßÕV· çÎ~ܵ{ßW ÆàV¸µÞÜÎÞÏß dÉÕVJß‚ ÎâVçAÞJí dÄßÉáø µÜµí¿V, ¥øáÃÞºW dÉçÆÖí ·ÕVÃùáæ¿ ÁÉcâGß ©ÉçÆ×í¿ÞÕí, æµÞÙàÎÏßW ÁÉcâGß µNß×ÃV, ÈÞ·ÞÜÞXÁßæÜ ¿bÏÞXØÞ¹í çÎ~ÜÏßW µNß×ÃV, ÈÞ·ÞÜÞXÁí ·ÕVÃùáæ¿ ØíæÉ×W æØdµGùß, ÜfÆbàÉí ¥ÁíÎßÈßØíçd¿xV, çÈMÞ{ßæÜ §LcX çµÞê²ÞMçù×X Îß×X ÁÏùµí¿V, ÎÃßMâV µNß×ÃV, Ì¢±ÞçÆÖí øÞ×íd¿JÜÕX Îá¼àÌí ùÙíÎÞæa ©ÉçÆÖµX ®Kà Èßܵ{ßW dÉÕVJß‚ÄßÈá çÖ×¢ ÈÞ·ÞÜÞXÁí ·ÕVÃùáæ¿ ©ÉçÆ×í¿ÞÕÞÏÞÃí ÕßøÎß‚Äí.

çØÕÈJßæÜ ÎßµÕí Éøß·Ãß‚í §LcÞ ·ÕYæÎaí ÈÞÜá ÕV×¢ ¥çgÙJßÈí ØVÕàØí ÈàGßæAÞ¿áJá. çÈMÞZ dÄßÍáÕX ØVÕµÜÞÖÞÜ ØíÅÞÉßAÞX øÞ¼ÞÕí ÎâVçAÞJí øÞÎáHßÏáæ¿ çÈÄãÄbJßÜáU µNßxßæÏÏÞÃí ºáÎÄÜæM¿áJßÏÄí. çÈMÞ{ßæÜ çØÕÈæJ ÎÞÈß‚í øÞ¼ÞÕí dÄßÖµíÄßÉÅ ØNÞÈß‚á. ×ßçˆÞBßW çÈÞVJí §ìØíçxY ÏâÃßçÕÝíØßxß ØíÅÞÉßAáKÄßÜᢠÎâVçAÞJí ÉCÞ{ßÏÞÏß. µHâV ØVÕµÜÞÖÞÜ ØíÅÞÉÈJßÈÞÏß ÈßçÏÞ·ß‚ ÕßÆ·íÇ ØÎßÄß ¥¢·ÎÞÏßøáKá. ¥~ßÜçµø{ ÌÞܼÈØ~cJßæa ØíÅÞɵޢ·B{ßW ²øÞ{ÞÏßøáKá øÞÎáHß. ÕßøÎß‚ÄßÈáçÖ×¢ ÇVοæJ ÌßdÄÏßW ÄÞÎØÎÞAß.

ØÞÎâÙßµ ØÞ¢ØíµÞøßµ ø¢·B{ßW ¥LcÈßÎß×¢Õæø ؼàÕÎÞÏßøáKá. ÆøßdÆ ÕßÆcÞVÅßµZAí æ΂æMG ÕßÆcÞÍcÞØ¢ ÈWµÞX ·áIVGí ËìçI×X øâÉÕWAøß‚í ØíµâZ ¦ø¢Íß‚á. §¢±ß×ßÜᢠÎÜÏÞ{JßÜᢠ¯ÄÞÈᢠd·sB{ᢠøºß‚ßGáIí. Æí çÕZÁí ²ÞËí ÈÞ·ÞØí, §Lc çµÞùW °ÜXÁí §X Æí ¥çùÌcX Øà, èÕÎÞÈßµæa ²ÞVÎAáùßMÞÏ Æí Øíèµ ÕÞØí Æí ÜßÎßxí, ÁìY æÎÎùß æÜÏíX dµßAxí §X æ¿Üß‚ùß, ¯ÝßÎÜ Æß ®çÌÞVÁí ²ÞËí Æí çÈÕW ¥AÞÆÎß, ¦ ¥VÇøÞdÄßAí ÎáXÉᢠÉßXÉá¢, dÖàÈÞøÞÏà ·áøá ®KßÕÏÞÃí ÉáØíĵBZ. Æí ÜÞXÁí ùßçËÞ¢Øí §X ÜfÆbàÉí ®K ÉáØíĵJßæa ÉÃßMáøÏßÜÞÏßøáKá.





Thursday 9 July, 2009

മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു


എഴുത്തുകാരനും നയതന്ത്രവിദഗ്ദനുമായിരുന്ന മൂര്‍ക്കോത്ത്‌ രാമുണ്ണി(95) അന്തരിച്ചു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ടയര്‍ഡ് വിങ്‌ കമാന്‍ഡറും വടക്കുകിഴക്കന്‍ മേഖലയില്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറുമായിരുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി.
1915 സപ്‌തംബര്‍ 15 നായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി ജനിച്ചത്. പ്രമുഖ സാഹിത്യകാരനായ മൂര്‍ക്കോത്ത്‌ കുമാരന്‍റെ മകനാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ റോയല്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായിരുന്നു. ഇന്ത്യക്ക് സ്വാ‍തന്ത്ര്യം ലഭിച്ചതിനെ തുടര്‍ന്ന് സൈനിക ഉദ്യോഗം രാജിവച്ച് സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുകയായിരുന്നു.തലശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂള്‍, ബി.ഇ.എം.പി സ്‌കൂള്‍, ഗവ.ബ്രണ്ണന്‍ കോളേജ്‌, മദ്രാസ്‌ പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസ്‌ ഫ്‌ളൈയിങ്ങ്‌ ക്ലബില്‍ നിന്ന്‌ പൈലറ്റ്‌ ലൈസന്‍സ്‌ എടുത്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. പിന്നീട്‌ എയര്‍ഫോഴ്‌സ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ പി.എസ്‌.4 എന്ന തസ്‌തികയില്‍ നിയമിതനായി. ഈ തസ്‌തികയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

1953 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു എയര്‍ഫോഴ്‌സില്‍ നിന്ന്‌ ഐ സി എസിലേക്ക്‌ നേരിട്ട്‌ എടുത്ത 10 പേരില്‍ ഒരാളായിരുന്നു മൂര്‍ക്കോത്ത്‌ രാമുണ്ണി. നാഗാലാന്‍ഡില്‍ ഏറെക്കാലം സേവനമനുഷ്ടിച്ചിരുന്നു. നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയുടെ ആദ്യ പരിശീലക തലവനായിരുന്നു. നേപ്പാള്‍, ലക്ഷദ്വീപ്‌, ധാക്ക എന്നിവിടങ്ങളിലെ സേവനത്തിന്‌ ശേഷം 1977 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.
അറ്റ്‌ലസ്‌ ഓഫ്‌ ലക്ഷദ്വീപ്‌, യൂണിയന്‍ ടെറിട്ടറി ഓഫ്‌ ലക്ഷദ്വീപ്‌, ദ വേള്‍ഡ്‌ ഓഫ്‌ നാഗാസ്‌, ഏഴിമല, ദ സ്‌കൈ വാസ്‌ ദി ലിമിറ്റ്‌, ഇന്ത്യാസ്‌ കോറല്‍ ഐലന്‍ഡ്‌സ്‌ ഇന്‍ ദ അ റേബ്യന്‍ സീ-ലക്ഷദ്വീപ്‌ എന്നിവയാണ്‌ ഇംഗ്ലീഷിലുള്ള കൃതികള്‍.
മലയാളത്തിലുള്ള പുസ്‌തകങ്ങള്‍.

സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജിന്‌ സമീപത്തായിരുന്നു താമസം. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌, ഗുണ്ടര്‍ട്ട്‌ ഫൗണ്ടേഷന്‍ സ്‌കൂളിന്റെ സ്ഥാപക പ്രസിഡന്റ്‌, കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ സ്ഥാപക പ്രസിഡന്റ്‌, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍, കര്‍ണ്ണാടക യൂണിവേഴ്‌സിറ്റികളുടെ ആന്ത്രോപ്പൊളജി വിസിറ്റിംഗ്‌ ലക്‌ചറര്‍ തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.



Thursday 7 May, 2009

ലക്ഷദ്വീപ്‌ കപ്പലുകള്‍ക്കായി കൊച്ചിയില്‍ പ്രത്യേക ടെര്‍മിനല്‍ നിര്‍മ്മിക്കും

തോപ്പുംപടി: ലക്ഷദ്വീപുകളിലേക്കുള്ള കപ്പലുകള്‍ക്ക്‌ വേണ്ടി കൊച്ചി തുറമുഖത്ത്‌ പ്രത്യേക ടെര്‍മിനല്‍ നിര്‍മ്മിക്കുവാന്‍ നടപടികളായതായി തുറമുഖ ട്രസ്റ്റ്‌ അധികൃതര്‍ അറിയിച്ചു.

ഐലന്റിന്റെ പടിഞ്ഞാറു ഭാഗത്ത്‌ സൗത്ത്‌ കോള്‍ബെര്‍ത്തിനും, വര്‍ക്ക്‌ഷോപ്പ്‌ ജെട്ടിക്കും ഇടയില്‍ അഞ്ചു ഹെക്ടര്‍ സ്ഥലം ഇതിനായി ഉപയോഗിക്കും.

ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന്‌ ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ കൊച്ചി തുറമുഖട്രസ്റ്റും ലക്ഷദ്വീപ്‌ ഭരണകൂടവും തമ്മില്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്‌.

ടെര്‍മിനലിനായി 300 മീറ്റര്‍ നീളമുള്ള പുതിയ ബെര്‍ത്ത്‌ നിര്‍മ്മിക്കും. യാത്രക്കാര്‍ക്കുവേണ്ടി 1100 ചതുരശ്രമീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള വെയ്‌റ്റിംഗ്‌ഹാളും, ചരക്കുകള്‍ ശേഖരിക്കാന്‍ 400ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള സ്റ്റോറേജ്‌ഏരിയായും നിര്‍മ്മിക്കും.

സ്‌ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനാ ഹാളുകള്‍, ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ബാങ്ക്‌ കൗണ്ടര്‍, ഫസ്റ്റ്‌ എയ്‌ഡ്‌ സെന്റര്‍, റസ്റ്റോറന്റ്‌, ടോയ്‌ലറ്റുകള്‍ എന്നിവയും ടെര്‍മിനലില്‍ ഉണ്ടാകും. കേന്ദ്രസര്‍ക്കാര്‍ 32 കോടിരൂപ ഇതിനായി അനുവദിച്ചിട്ടു

Thursday 30 April, 2009

മണ്ണെണ്ണ കുംഭകോണം...

¨J¡µ¢: kÈa§£d® c¢l¡o¢Jw´® J¤sº l¢ki¢v cvJ¤¼ h¨XåXå hs¢µ¤l¢× ©Jo¢v Hj¤ D¼Y o¢l¢v otl£o® D©a¬¡Lo®Zu o¢.f¢.¨Fi¤¨T c¢j£ÈX·¢k¡i¢. ¨J¶¢Tc¢t½¡X lo®Y¤´w a§£d¢v F·¢´¤¼Y¢¨k Y¶¢¸¢¨c´¤s¢µ¤« A©c§n¢´¤¼¤Ù®.
h¨XåXå a§£d¢v F·¢´¤¼ Jj¡s¤J¡j¡i F«.F«. A©o¡o¢©i×®o¢¨Ê H¡e£o¤Jq¢v cT·¢i ¨si®V¢¨k o¥OcJw ±dJ¡jh¡X® o¢l¢v otl£o® D©a¬¡Lo®Z¨c c¢j£È¢´¤¼Y®. B©±É¡·® a§£d®, ©J¡r¢©´¡T®, h«Lk¡d¤j« H¡e£o¤Jq¢v c¢¼® kg¢µ ©jKJq¢v o¢l¢v otl£o® D©a¬¡Lo®Zc® h¡o¸T¢ cvJ¢iY¡i¢ o¥Oci¤Ù®. kȹw l¢khY¢´¤¼ o§tX¡gjX¹w Ci¡w o§£Jj¢¨µ¼ o¥Oci¡X® kg¢µY®. C´¡j¬« o®Z¢j£Jj¢´¡c¤¾ A©c§nX« jpo¬h¡i¢ Y¤Tj¤Ji¡X®. kÈa§£d¢v o¢l¢v otl£o¢v¨¸¶ h¥¼¤l£Y« ¨F.F.Fo®, ¨F.d¢.Fo®. D©a¬¡Lo®Zj¡X¤¾Y®.
F«.F«. A©o¡o¢©i×®o® DTh Fµ®.¨J. h¤p½a® J¡o¢h¢¨c o¢.f¢.¨F Jr¢º a¢lo« Aso®×¤ ¨Oi®Y¢j¤¼¤. Ci¡q¤¨T h¤uJ¥tQ¡h¬« o«fc®b¢µ ptQ¢i¢¨k cTdT¢´¤©mn« J¥T¤Yv mÇh¡i A©c§nX« Y¤Tj¤¨h¼® o¢.f¢.¨F l¦·¹w ‘©JjqJªh¤a¢’©i¡T® dsº¤. ptQ¢ C¼® ¨¨p©´¡TY¢ dj¢LX¢´¤«.
h¤p½a® J¡o¢h¤h¡i¢ kÈa§£d® gjXJ¥T« ¨o±J¶s¢ h¤p½a® J¤V®¨Q, Y¤sh¤K VisJ®Tt F. p«o, ¨d¡Y¤hj¡h·® lJ¤¸® o¥±dÙ¢«L® FuQ¢c£it Bש´¡i F¼¢lj¤¨T fc®b« o¢.f¢.¨Fo®Z¢j£Jj¢µ¤. Cl¨ji¤« ©Jo¢v ±dY¢©Ot´¤«. Y¶¢¸¢c® J¥¶¤c¢¼® kȹw Clt ¨¨J¸×¢. Clj¤¨T Acb¢J¦Y oØ¡a¬« o«fc®b¢µ l¢lj¹q¤« ©mKj¢´¤¼¤Ù®.
a§£d¢©k´® ©f¸¥t, h«Lk¡d¤j« Y¤sh¤K¹w lr¢ ¨J¶¢Tc¢t½¡X o¡h±L¢Jw ¨J¡Ù¤©d¡J¤¼Y¢k¤« h¤p½a® J¡o¢h¤« o«Ml¤« Y¶¢¸® cT·¢iY¤« o¢.f¢.¨F J¨Ù·¢. o¢hÊ®, ¨Q¿¢, Jj¢Æ¿® Y¤T¹¢i luJji¢v c¢¼¡X® a§£d¢¨k·¢´¤¼Y®. J¤sº Oj´¤J¥k¢i¢k¡X® Al¨i·¢´¤¼Y®. ot´¡t c¢m®Oi¢µlt´¡X® Oj´¤J¥k¢i¢v Cql® cvJ¤¼Y®. o§J¡j¬ Blm¬¹w´® ¨J¡Ù¤lj¤¼ C·j« lo®Y¤´w´¤« Oj´¤J¥k¢i¢ql® l¡¹¤¼Y¡i¡X® l¢lj«.


Sunday 8 March, 2009

തിരഞ്ഞെടുപ്പ് ചൂട് തുടങ്ങി

കൊച്ചി: ലക്ഷദ്വീപില്‍ ഇക്കുറി ചതുഷ്‌കോണ മത്സരത്തിന്‌ സാധ്യത. കോണ്‍ഗ്രസ്‌, ബി.ജെ.പി, എന്‍.സി.പി, സി.പി.എം. കക്ഷികള്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ ദ്വീപില്‍ പൊരിഞ്ഞ പോരുതന്നെ നടക്കും.

കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ സീറ്റ്‌ തിരികെ പിടിക്കേണ്ടത്‌ അഭിമാനപ്രശ്‌നം തന്നെയാണ്‌ മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പരേതനായ പി.എം. സയീദിന്റെ, 37 വര്‍ഷമായി തുടരുന്ന കുത്തകയാണ്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നഷ്ടമായത്‌. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ഡോ. പൂക്കുഞ്ഞിക്കോയ 71 വോട്ടിനാണ്‌ കോണ്‍ഗ്രസില്‍നിന്ന്‌ ലക്ഷദ്വീപ്‌ പിടിച്ചെടുത്തത്‌.

ഇക്കുറി പി.എം. സയീദിന്റെ മകന്‍ ഹംദുള്ള സയീദിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ്‌ കോണ്‍ഗ്രസ്‌ കച്ചമുറുക്കുന്നത്‌. എ.ഐ.സി.സി. അംഗമായ ഹംദുള്ള ലക്ഷദ്വീപ്‌ ടെറിട്ടോറിയല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ്‌. പി.എം. സയീദ്‌ ലക്ഷദ്വീപിനെ കൈപ്പിടിയിലാക്കിയതുപോലെ യുവാവായ ഹംദുള്ളയ്‌ക്കും ലക്ഷദ്വീപ്‌ ഇനിയങ്ങോട്ട്‌ സ്വന്തമാക്കാനാവുമെന്നാണ്‌ കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നത്‌.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തിലെ ജെ.ഡി.യു. സ്ഥാനാര്‍ഥിയായിരുന്നു ഡോ. പൂക്കുഞ്ഞിക്കോയ. വാശിയേറിയ മത്സരത്തിനൊടുവിലാണ്‌ 71 വോട്ടിന്‌ അദ്ദേഹം കോണ്‍ഗ്രസ്‌ കോട്ട പിടിച്ചെടുത്തത്‌. എന്നാല്‍ ഡോ. പൂക്കുഞ്ഞിക്കോയ പിന്നീട്‌ എന്‍.സി.പി.യില്‍ ചേരുകയും ഇതേതുടര്‍ന്ന്‌ കൂറുമാറ്റ നിയമപ്രകാരം അടുത്തിടെ അദ്ദേഹം അയോഗ്യനാക്കപ്പെടുകയും ചെയ്‌തു.

കഴിഞ്ഞതവണ എന്‍.ഡി.എ. സഖ്യത്തിന്‌ നേതൃത്വം നല്‍കിയ ബി.ജെ.പി. ഇക്കുറി സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ്‌ തീരുമാനം. ബി.ജെ.പി. ലക്ഷദ്വീപ്‌ പ്രസിഡന്റ്‌ കെ.പി. മുത്തുക്കോയ തന്നെയാവും സ്ഥാനാര്‍ഥിയാവുക.
എന്‍.സി.പി. സ്ഥാനാര്‍ഥിയായി ഡോ. പൂക്കുഞ്ഞിക്കോയ വീണ്ടും ഒരങ്കത്തിന്‌ തയ്യാറെടുക്കുകയാണ്‌. എം.പി. എന്ന നിലയില്‍ ദ്വീപിനുവേണ്ടി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടുമൊരു വിജയത്തിന്‌ വഴിയൊരുക്കുമെന്നാണ്‌ പൂക്കുഞ്ഞിക്കോയ പ്രതീക്ഷിക്കുന്നത്‌.

വലിയ പ്രവര്‍ത്തനപാരമ്പര്യമൊന്നുമില്ലെങ്കിലും ദ്വീപില്‍ ശക്തിപരീക്ഷണത്തിന്‌ സി.പി.എമ്മും ഒരുങ്ങിക്കഴിഞ്ഞു. മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്‌. കവരത്തി സ്വദേശികളായ എം.കെ. ലുക്‌മാനുല്‍ ഹക്കീം, ജമാല്‍, അമിനി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ തുടങ്ങിയ നേതാക്കളെയാണ്‌ സി.പി.എം. പരിഗണിക്കുന്നത്‌.

മണ്ണെണ്ണ തട്ടിപ്പ്- കോഴ നല്‍കിയത് ലക്ഷങ്ങള്‍

¨J¡µ¢: kÈa§£d® c¢l¡o¢Jw´® c¢J¤Y¢ Hr¢l¡´¢ J¤sº l¢ki®´® cv©JÙ h¨XåXå hs¢µ¤l¢×® ©J¡T¢Jw Y¶¢¨iT¤· ©J¡r¢©´¡¨¶ jÙ® GQuo¢ DThJw kÈa§£d® gjXJ¥T«, ©f¸¥t Y¤sh¤K« F¼¢li¢¨k D¼Yt´® h¡o¸T¢i¡i¢ dXl¤« BgjX¹q¤« cvJ¢iY¢¨Ê ©jKJw o¢.f¢.¨F d¢T¢¨µT¤·¤. h¥¼¤ a¢lo« c£Ù ¨si®V¢v hפ c¢jlb¢ ¨Yq¢l¤Jq¤« J¨ÙT¤·¤.

©J¡r¢©´¡¨¶ F«.F«. A©o¡o¢©i×®o®, pf£c FÊt¨¨±doo® F¼¢li¤¨T H¡e£o¤Jq¢v cT·¢i ¨si®V¢k¡X® h¡o¸T¢ jQ¢o®×t d¢T¢J¥T¢iY®.
¨d¡Y¤©hKk¡ FXå´Øc¢i¡i f¢.d¢.o¢.F¿¢v c¢¼® h¨XåXå l¡¹¢ kÈa§£d¢v l¢YjX« ¨Oà¡c¡X® Cª GQuo¢Jq¤¨T ¨¨kouo®. Fo®.¨J. h¤p½a® J¡o¢h¢¨Ê DTho®ZYi¢k¡X® F«.F«. A©o¡o¢©i×®o®. l¢.d¢. p¤¨¨o¨Ê DTho®ZYi¢k¡X® pf£c FÊt¨¨±doo®. kÈa§£d¢¨k A©±É¡·¤J¡j¤« ©J¡r¢©´¡¨¶ Y¡ho´¡j¤h¡X® Cj¤lj¤«.

kÈa§£d¢v c¢J¤Y¢ C¿¡¨Yi¡X® h¨XåXå l¢YjX« ¨O़Y®. 25 mYh¡c« l¢k´¢r¢l® CY¤lr¢ kg¢´¤«. F¼¡v f¡jk¢v ©f¸¥j¢¨k·¢´¤¼ h¨XåXåi¢v Gs¢i dƤ« Al¢¨T·¨¼ hs¢µ¤l¢v´¤Ji¡X® dY¢¨l¼® o¢.f¢.¨F Ab¢J¦Yt dsº¤. Yh¢r® d¤k¢Jw´¤« h¨XåXå cvJ¤¼Y¡i¢ o«mih¤¨Ù¼® o¢.f¢.¨F l¦·¹w ‘©JjqJªh¤a¢’©i¡T® dsº¤. Hj¤ ©k¡s¢i¢v 60 f¡jv h¨XåXå l£Yh¡X® FXå´Øc¢i¤¨T ¨J¡µ¢ Cj¤Øc«, JXå¥t V¢©¸¡Jq¢v c¢¼® ¨J¡Ù¤©d¡J¤J. Hj¤ h¡o« F¶¤ ©k¡V® l¨j h¨XåXå ¨J¡Ù¤©d¡J¡s¤Ù®. AY¢v ¨Os¢i g¡L« h¡±Yh¡X® kÈa§£d¢v F·¤J. l¢k J¤sº h¨XåXå kÈa§£d® c¢l¡o¢Jq¤¨T d¡OJ«, ¨lq¢µ«, hˬfc®bc« F¼¢li®´¤ h¡±Y©h Dd©i¡L¢´¡l¥ F¼¡X® l¬lo®Z.

o¢.f¢.¨F ¨J¡µ¢i¥X¢×¢¨k Cuo®¨dJ®Tt oz£dc¢ LtL¢¨Ê ©cY¦Y§·¢v Cuo®¨dJ®Tth¡j¡i ¨J.¨Q. V¡tl¢u, Af®a¤w Ao£o®, o©É¡n®J¤h¡t F¼¢lt cT·¢i ¨si®V¢k¡X® h¡o¸T¢ ©jKJw d¢T¢µY®. kÈa§£d® gjXJ¥T·¢¨k D¼Y D©a¬¡Lo®Zc® ¨cJ®©ko® Dw¨¸¨T kȹq¤¨T o§tXå¡gjX¹w o½¡c¢µY® A´ªÙ® f¤´¢v ©jK¨¸T¤·¢i¢¶¤Ù®. ©f¸¥t Y¤sh¤K¨· Hj¤ D¼Yu cT·¤¼ i¡±YJq¤¨Ti¤« ©p¡¶k¤Jq¢¨k Y¡ho·¢¨Êi¤« hפh¤¾ f¢v Y¤J cvJ¤¼Y¤« ©jK¨¸T¤·¢iY® o¢.f¢.¨F d¢T¢¨µT¤·¤. 2003 h¤Yv Y¶¢¸® cT´¤¼¤Ù®.

Monday 23 February, 2009

ഒരു ലക്ഷദ്വീപ് സിനിമ വരുന്നു

l£Ù¤« a¢k£d® Y¨Ê L¤j¤l¡i Jhk¢¨Ê O¢±Y·¢v c¡iJc¡J¤¼¤. CY® Gr¡«l¶h¡X® Jhv O¢±Y·¢v a¢k£d® Ag¢ci¢´¤¼Y®. dµ´¤Y¢ji¢k¡X® Cj¤lj¤« Alo¡ch¡i¢ H¼¢µY®. CY¢v Vf¢w ©s¡q¡i¢j¤¼¤ a¢k£d¢c®. d¤Y¢i O¢±Y·¢¨Ê Y¢j´Z Hj¤´¤¼Y¤« Jhv Y¨¼i¡X®. jOc d¥t·¢i¡i¢ lj¤¼¤. JZ cT´¤¼Y® kÈa§£d¢k¡¨X¼¡X® o¥Oc. AT¤·J¡k¨·¡¼¤« kÈa§£d® dm®O¡·kh¡i¢ Hj¤ hki¡q o¢c¢h Hj¤¹¢i¢¶¢¿. ¨k¡©´nu J¡X¤¼Y¢c¡i¢ Jhk¤« o«Ml¤« C©¸¡w kÈa§£d¢k¡X®. Hj¤ a¤f¡i® hki¡q¢i¡X® O¢±Y« c¢t½¢´¤¼Y®.

Thursday 29 January, 2009

കാണാതാവുന്ന കപ്പലുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ വിദേശതീരങ്ങളില്‍ കാണാതാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി അതുസംബന്ധിച്ച്‌ വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.

കഴിഞ്ഞ സപ്‌തംബറില്‍ കോടതി നിര്‍ദേശിച്ചതനുസരിച്ച്‌ കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ തൃപ്‌തികരമല്ലെന്ന്‌ കോടതി കുറ്റപ്പെടുത്തി. മനുഷ്യന്റെ ജീവന്‌ സര്‍ക്കാര്‍ ഒരു വിലയും കല്‌പിക്കുന്നില്ലേ എന്ന്‌ വിമര്‍ശിക്കുകയും ചെയ്‌തു. സൊമാലിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പ്രശ്‌നം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, കപ്പല്‍ കാണാതാവുന്ന കേസിന്‌ ഏറെ പ്രാധാന്യമുണ്ടെന്ന്‌ ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, അല്‍ത്തമീസ്‌ കബീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ വ്യക്തമാക്കി.

ജൂപ്പിറ്റര്‍ 6 എന്ന ടഗ്‌ ഷിപ്പ്‌ 2005 സപ്‌തംബറില്‍ ദക്ഷിണാഫ്രിക്കന്‍ കടല്‍ത്തീരത്ത്‌ കാണാതായ കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അഞ്ചു മലയാളികളുള്‍പ്പെടെ 10 ഇന്ത്യക്കാരും മൂന്നു ഉക്രേനിയക്കാരുമാണ്‌ കപ്പലിലുണ്ടായിരുന്നത്‌. നാലുപേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്‌. ഇവരുടെ ബന്ധുക്കളാണ്‌ കോടതിയെ സമീപിച്ചത്‌. ഉക്രെയിന്‍കാരായ തൊഴിലാളികള്‍ക്കും നഷ്‌്‌ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

Monday 19 January, 2009

ലക്ഷദ്വീപ് വിദ്യാഭ്യാസം -

c¬¥Vvp¢: l¢a¬¡g¬¡o l¢Joc d¶¢Ji¢v ©Jjq·¢c® jÙ¡« Ì¡c¨h¼® s¢©¸¡t¶®. c¡nXv i¥X¢©lr®o¢×¢ He® FV¬¤©´nXv dë¡c¢«L® BÊ® AV®h¢c¢o®©±Tnu cT·¢i dUc·¢¨Ê AT¢Ì¡c·¢k¡X® Cª l¢lj¹w d¤s·¤l¢¶¢j¢´¤¼Y®.

l¢a¬¡g¬¡o l¢Joc·¢v H¼¡« Ì¡c« ©d¡Ù¢©µj¢´¡X®. kÈa§£d®, Vvp¢, Yh¢r®c¡T® F¼¢li¡X® iZ¡±Jh« h¥¼¤« c¡k¤« AÕ¤« Ì¡c·®. f£p¡s¡X® G×l¤« d¤sJ¢v. j¡Q¬·® o®J¥q¤Jq¤¨T F»·¢v ltbcl¤¨Ù¼® s¢©¸¡t¶¢v dsi¤¼¤. 2006~07 J¡kiql¢v 1.20 h¢k¬X¡i¢j¤¼ o®J¥q¤Jw 2007~ 08v 1.25 h¢k¬X¡i¢ ltÚ¢µ¢¶¤Ù®.

Sunday 18 January, 2009

കടലില്‍ പത്തേമാരി മുങ്ങി ഒരാളെ കാണാതായി

ചെറായി: കെട്ടിടനിര്‍മാണ സാമഗ്രികളുമായി ബേപ്പൂരില്‍നിന്നും ലക്ഷദ്വീപ്‌ ആന്ത്രോത്തിലേക്ക്‌ പോകുകയായിരുന്ന പത്തേമാരി (ഉരു) ശക്തിയായ തിരമാലകളില്‍പ്പെട്ട്‌ മുങ്ങി നാലു ജീവനക്കാരില്‍ ഒരാളെ കാണാതായി. മറ്റു മൂന്നുപേരെ മീന്‍പിടിക്കാന്‍പോയ 'കാര്‍ത്തിക' എന്ന ബോട്ടുകാര്‍ രക്ഷപ്പെടുത്തി മുനമ്പത്തെത്തിച്ചു.

ശനിയാഴ്‌ച രാത്രി 11 മണിയോടെ താനൂര്‍ പടിഞ്ഞാറ്‌ ആഴക്കടലില്‍ വച്ച്‌ പലക തള്ളിപ്പോയതാണ്‌ അപകടത്തിന്‌ കാരണം.

തൂത്തുക്കുടി മരക്കുടി സീമ്പക്ക്‌ അല്‍ഫോണ്‍സി (30)നെയാണ്‌ കാണാതായത്‌. പത്തേമാരിയില്‍ ഭക്ഷണം പാകംചെയ്യുന്ന ജോലിക്കാരനാണ്‌ അല്‍ഫോണ്‍സ്‌.

ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മംഗലാപുരം കുതിരാവലി അന്തോണി അപ്പയുടെ മകന്‍ വിന്‍സെന്റ്‌ (41), സഹോദരന്‍ ജോണ്‍സണ്‍ (44), തൂത്തുക്കുടി ഫാത്തിമ നഗര്‍ സ്വദേശി ഭാസ്‌കര്‍ ഫെര്‍ണാണ്ടസ്‌ (40) എന്നിവരെയാണ്‌ രക്ഷപ്പെടുത്തിയത്‌.

അപകടത്തിനുശേഷം മൂവരും കടലില്‍ നീന്തിത്തുടിക്കുമ്പോഴായിരുന്നു താനൂര്‍ പടിഞ്ഞാറ്‌ ഭാഗത്തുവച്ച്‌ ബോട്ടുകാര്‍ കണ്ടെത്തിയത്‌.

ലക്ഷദ്വീപ്‌ സ്വദേശി ഷിഹാസിനുവേണ്ടിയായിരുന്നു പത്തേമാരിയിലുണ്ടായിരുന്ന മെറ്റല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍.

രക്ഷപ്പെടുത്തിയ മൂവരേയും മുനമ്പം പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ചു. മൊഴിയെടുത്തശേഷം ബേപ്പൂരില്‍നിന്നും ബന്ധുക്കള്‍ എത്തുന്നതുവരെ മുനമ്പം പോലീസ്‌ സ്റ്റേഷനില്‍ സംരക്ഷണം നല്‍കുമെന്ന്‌ പോലീസ്‌ പറഞ്ഞു

Tuesday 13 January, 2009

Koya disqualified from Lok Sabha membership

New Delhi, Jan 12 (PTI) A Janata Dal (United) MP from Lakshadweep, P P Koya, who defied party whip by remaining absent during the crucial trust vote in Lok Sabha in July last, has been disqualified, it was officially announced today.

Soon after Koya flouted the party whip which asked all members to remain present in the House and vote against the motion, he was suspended by the party which initiated disqualification proceedings against him.

Speaker Somnath Chatterjee disqualified him by an order on January nine, 2009 under the anti-defection act. PTI SPG SMI DKS 01121914 DELHI

Monday 12 January, 2009

MPEDA to focus on tuna export in Lakshadweep .


The Marine Products Export Development Authority (MPEDA) has embarked on a project to utilise tuna resources. It has focused on converting 1,000 fishing vessels to tuna long liners.
There are schemes providing subsidies for conversion of existing fishing vessels to tuna long liners, interest subsidy for resource- specific tuna long liners.A proposal for the development of tuna fishery in Lakshadweep is under consideration. It is expected that India will have a very large efficient and effective fleet of tuna long liners by 2012 and become one of the world leaders in the supply
of tuna especially the high value tuna.

Tuesday 6 January, 2009

ഉയരുന്ന സമുദ്ര നിരപ്പ്-

4-feet sea level rise by 2100 could threaten
ഗോവ, ലക്ഷദ്വീപ്

A new report by the United States Geological Survey suggests that the world faces “the possibility of much more rapid climate change than previous studies have suggested.” The report, commissioned by the US Climate Change Science Programme, says that in the light of recent ice sheet melting rates, global sea levels could rise as much as 4 feet (1.2 metres) by 2100!
The report is based on the latest published evidence on four specific threats for the 21st century. It has surveyed studies that were not available to the United Nation’s (UN’s) Intergovernmental Panel on Climate Change (IPCC) Fourth Assessment Report, 2007, which explored similar questions.
The IPCC had projected a rise of no more than 1.5 feet by 2100. But satellite data over the last two years show the world’s major ice sheets are melting much more rapidly than previously thought. The Antarctic and Greenland ice sheets are losing an average of 48 cubic miles of ice a year, equivalent to twice the amount of ice in the entire Alps.
It seems the models used by the IPCC did not factor in the fact that warmer ocean water under coastal ice sheets accelerates melting.
What does this mean for the approximately 600 million people living in low lying coastal areas? The world’s top tourist destinations that could face problems include coral islands like the Maldives and Lakshadweep – many of whose islands are less than one metre above sea-level – coastal destinations like Goa (a quarter of the State’s coastal areas is low-lying), Florida, New Orleans as well as the Mekong Delta in South-East Asia.

Sunday 4 January, 2009

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്: നാല് ടീമുകള്‍ എത്തി


കൊച്ചി: അമ്പത്തിനാലാമത് ദേശീയ സ്‌കൂള്‍സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി കൊച്ചിയിലേക്ക് ടീമുകള്‍ എത്തിത്തുടങ്ങി. ഏഴിന് തുടങ്ങുന്ന ദേശീയ മീറ്റിനായി നാല് ടീമുകളാണ് ഞായറാഴ്ച കൊച്ചിയില്‍ എത്തിയത്.
ഞായറാഴ്ച രാത്രിയോടെ ഗൊരഖ്പൂര്‍ എക്‌സ്പ്രസില്‍ മധ്യപ്രദേശ് ടീമും കൊച്ചിയില്‍ എത്തി. ലക്ഷദ്വീപ് ടീമും ഞായറാഴ്ച എത്തിച്ചേര്‍ന്നു. അനൗദ്യോഗികമായാണെങ്കിലും ഹിമാചല്‍ പ്രദേശിന്റെ ടീമിലെ പകുതി അംഗങ്ങളും ഇപ്പോള്‍ കൊച്ചിയിലുണ്ട്